നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ ആറെണ്ണമാകുന്നു.

1,2 മനപൂര്‍വ്വം അന്നപാനീയങ്ങള്‍ തിന്നുകയോ കുടിക്കുകയോ ചെയ്യല്‍

عَنْ أَبِي هُرَيْرَةَ رَضِيَ اللّهُ عنه قَالَ: قَالَ رَسُولُ اللّهِ : «مَنْ نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ. فَإِنَّمَا أَطْعَمَهُ اللّهُ وَسَقَاهُ».

صحيح ، مسلم 1115) وهذا لفظه [ص. ج 6573]، خ (1923/ 155/ 4)، جه (1673/ 535/ 1) ت (717/ 112/ 2).

 

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ പിന്നീട് നോമ്പ് പിടിക്കുകയോ പ്രായശ്ചിത്തം നല്‍കുകയോ ചെയ്യേണ്ടതില്ല, മറിച്ച് അയാളുടെ നോമ്പ് പരിപൂര്‍ണമാണ്.

  

عن أبي هُرَيْرَةَ ، أَنَّ النبيَّ قال «مَنْ ذَرَعَهُ القَيْءُ فَلَيْسَ عليهِ قَضَاءٌ ومَنِ استْتَقَاءَ عَمْداً فَلْيَقْضِ» .  صحيح، أبوداود 2363( الجامع الحيح6243) د (2363/ 6/ 7)، جه (1676/ 536/ 1)

 

عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ تَجِدُ رَقَبَةً تُعْتِقُهَا؟» قَالَ: لاَ، قَالَ: «فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ»، قَالَ: لاَ، فَقَالَ: «فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا». قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهَا تَمْرٌ - وَالعَرَقُ المِكْتَلُ - قَالَ: «أَيْنَ السَّائِلُ؟» فَقَالَ: أَنَا، قَالَ: «خُذْهَا، فَتَصَدَّقْ بِهِ» فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا - يُرِيدُ الحَرَّتَيْنِ - أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: «أَطْعِمْهُ أَهْلَكَ»

متفق عليه؛ البخاري 1936، مسلم 1111

അബൂ ഹുറൈ നിവേദനം: ഞങ്ങള്‍ നബി(?)യുടെ അടുത്തുണ്ടായിരിക്കെ ഒരു വ്യക്തി കടന്നു വന്ന് പറയുകയുണ്ടായി പ്രവാചകരെ ഞാന്‍ നശിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: എന്തു പറ്റി ? അയാള്‍ പറഞ്ഞു, ഞാന്‍ നോമ്പുകാരനാ യിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി. അപ്പോള്‍ നബി(?)ചോദിച്ചു, നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാന്‍ കഴിയുമോ?, അയാള്‍ പറഞ്ഞു: ഇല്ല, അപ്പോള്‍ നബി(?) ചോദിച്ചു, നിനക്ക് രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയുമോ, അയാള്‍ മറുപടി പറഞ്ഞു: കഴിയില്ല, നബി വീണ്ടും ചോദിച്ചു: നിനക്ക് അറുപതു ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമോ? ഇല്ല, അയാള്‍ പറഞ്ഞു. അങ്ങിനെ നബി(?)യും അനുയായികളും പള്ളിയില്‍ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഈത്തപ്പഴം നബി(?)യുടെ മുന്നില്‍ കൊണ്ടുവരപ്പെട്ടു. നബി(?) ചോദിക്കുകയുണ്ടായി, എവിടെ ആ ചോദ്യകര്‍ത്താവ് ? അദ്ദേഹം പറഞ്ഞു: അതെ പ്രവാചകരെ ഞാനിവിടെയുണ്ട്. നബി(?) പറഞ്ഞു: ഈ കുട്ടയിലുള്ള ഈത്തപ്പഴം എടുത്തു നീ ദരിദ്രര്‍ക്കു വിതരണം ചെയ്യുക, അയാള്‍ ചോദിച്ചു, എന്നെക്കാളും ദരിദ്രനോ പ്രവാചകരെ? ഈ രണ്ടു കുന്നുകള്‍ക്കിടയില്‍ എന്നെക്കാ ള്‍ ദരിദ്രനായി വേറെ ആരുമില്ല. അപ്പോള്‍ നബി(?) തന്‍റെ അണപ്പല്ലുകള്‍ കാണുന്നതു വരെ ചിരിച്ചു കൊണ്ടു പറയുകയു ണ്ടായി: എങ്കില്‍ നീയും നിന്‍റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക.

 3- കരുതിക്കൂട്ടി ചർദ്ദിക്കൽ

ചർദ്ദി സ്വഭീഷ്ട പ്രകാരമല്ലാതെ തികട്ടി വരുന്നതാണെങ്കിൽ നോമ്പ് നഷ്ടപ്പെടില്ല.

عن أبي هُرَيْرَةَ ، أَنَّ النبيَّ قال ട്ടمَنْ ذَرَعَهُ القَيْءُ فَلَيْسَ عليهِ قَضَاءٌ ومَنِ استْتَقَاءَ عَمْداً فَلْيَقْضِ   صحيح، أبوداود 2363( الجامع الحيح6243) د (2363/ 6/ 7)، جه (1676/ 536/ 1).

അബൂഹുറൈറയിൽ നിന്ന് നിവേദനം, നബി പറയുകയുണ്ടായി: ഉണ്ടാക്കി ചർദ്ദിക്കുന്നവൻ നോമ്പ് വീണ്ടും പിടിക്കട്ടെ, മനപൂർവ്വമല്ലാതെ ചർദ്ദിക്കുന്നവൻ നോമ്പ് പിന്നീട് പിടിക്കേണ്ടതില്ല.

4,5- സ്ത്രീകൾക്ക് മാസമുറയോ പ്രസാവനന്തര രക്ത സ്രാവമോ ഉണ്ടാവൽ (നോമ്പ് തുറക്കുന്നതിനു തൊട്ടു മുമ്പാണെങ്കിലും ശരി)
പ്രസ്തുത വിഷയത്തിൽ പണ്ഡിത•ാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

6- സംയോഗം ചെയ്യൽ, അതുമുഖേന നോമ്പ് നഷ്ടപ്പെടുത്തുന്നവർ താഴെ പറയുന്ന പ്രായശ്ചിത്തവും കൂടി നൽകേണ്ടതാണ്.

عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ:  لَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ട്ടهَلْ تَجِدُ رَقَبَةً تُعْتِقُهَا؟ബ്ല قَالَ: لاَ، قَالَ: ട്ടفَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِബ്ല، قَالَ: لاَ، فَقَالَ: ട്ടفَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًاബ്ല. قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهَا تَمْرٌ وَالعَرَقُ المِكْتَلُ قَالَ: ട്ടأَيْنَ السَّائِلُ؟ബ്ല فَقَالَ: أَنَا، قَالَ: ട്ടخُذْهَا، فَتَصَدَّقْ بِهِബ്ല فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا يُرِيدُ الحَرَّتَيْنِ أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: ട്ടأَطْعِمْهُ أَهْلَكَബ്ലمتفق عليه؛ البخاري 1936، مسلم 1111

അബൂ ഹുറൈ നിവേദനം: ഞങ്ങൾ നബി()യുടെ അടുത്തുണ്ടായിരിക്കെ ഒരു വ്യക്തി കടന്നു വന്ന് പറയുകയുണ്ടായി അല്ലാഹുവിന്റെ ദൂതരേ ഞാൻ നശിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: എന്തു പറ്റി ? അയാൾ പറഞ്ഞു, ഞാൻ നോമ്പുകാരനാ യിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തി. അപ്പോൾ നബി()ചോദിച്ചു, നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാൻ കഴിയുമോ?, അയാൾ പറഞ്ഞു: ഇല്ല, അപ്പോൾ നബി() ചോദിച്ചു, നിനക്ക് രണ്ടുമാസം തുടർച്ചയായി നോമ്പെടുക്കാൻ കഴിയുമോ, അയാൾ മറുപടി പറഞ്ഞു: കഴിയില്ല, നബി വീണ്ടും ചോദിച്ചു: നിനക്ക് അറുപതു ദരിദ്രർക്ക് ഭക്ഷണം നൽകാൻ കഴിയുമോ? ഇല്ല, അയാൾ പറഞ്ഞു. അങ്ങിനെ നബി()യും അനുയായികളും പള്ളിയിൽ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഇൗത്തപ്പഴം നബി()യുടെ മുന്നിൽ കൊണ്ടുവരപ്പെട്ടു. നബി() ചോദിക്കുകയുണ്ടായി, എവിടെ ആ ചോദ്യകർത്താവ് ? അദ്ദേഹം പറഞ്ഞു: അതെ അല്ലാഹുവിന്റെ ദൂതരേ ഞാനിവിടെയുണ്ട്. നബി() പറഞ്ഞു: ഇൗ കുട്ടയിലുള്ള ഇൗത്തപ്പഴം എടുത്തു നീ ദരിദ്രർക്കു വിതരണം ചെയ്യുക, അയാൾ ചോദിച്ചു, എന്നെക്കാളും ദരിദ്രനോ അല്ലാഹുവിന്റെ ദൂതരേ ? ഇൗ രണ്ടു കുന്നുകൾക്കിടയിൽ എന്നെക്കാ ൾ ദരിദ്രനായി വേറെ ആരുമില്ല. അപ്പോൾ നബി() തന്റെ അണപ്പല്ലുകൾ കാണുന്നതു വരെ ചിരിച്ചു കൊണ്ടു പറയുകയു ണ്ടായി: എങ്കിൽ നീയും നിന്റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക. 

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top