പള്ളിയിൽ നിന്നു പുറത്ത് വരുമ്പോൾ
«بِسْمِ اللهِ، وَالسَّلَامُ عَلَى رَسُولِ اللهِ، اللَّهُمَّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ فَضْلِكَ» صحيح؛ (ابن ماجه: 771، الترمذي: 313)
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറത്ത് പോകുന്നു) തന്റെ തിരുദൂതരുടെ മേൽ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹുവെ, എന്റെ പാപങ്ങൾ പൊറുത്ത് തരികയും നിന്റെ ഔദാര്യത്തിന്റെ വാതായനങ്ങൾ എനിക്ക് തുറന്നു നൽകുകയും ചെയ്യേണമേ” എന്നും പ്രാർത്ഥിക്കുമായിരുന്നു.



