إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً

 

     

അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: ആളുകൾ നബിയോട് "അല്ലാഹുവിന്റെ ദൂതരേ, വിഗ്രഹാരാധകർക്കെതിരെ നിങ്ങൾ പ്രാർത്ഥിക്കുക!" അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:  ശാപം ചൊരിയാനല്ല  എന്നെ അയച്ചിരിക്കു ന്നത്, പകരം കാരുണ്യമായിട്ടാണ്.

                                                                                                            സഹീഹ് മുസ് ലിം 2599,  സഹീഹ്