AL-USWUL ATH-THALATHA
الأَصْلُ الثَّالِث: مَعْرِفَةُ نَبِيِّكُمْ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ:وَهُوَ مُحَمَّدُ بْنُ عَبْدِ اللهِ بْنِ عَبْدِ الْمُطَّلِبِ بْنِ هَاشِمٍ، وَهَاشِمٌ مِنْ قُرَيْشٍ، وَقُرَيْشٌ مِنَ الْعَرَبِ، وَالْعَرَبُ مِنْ ذُرِّيَّةِ إِسْمَاعِيلَ بْنِ إِبْرَاهِيمَ الْخَلِيلِ عَلَيْهِ وَعَلَى نَبِيِّنَا أَفْضَلُ الصَّلاةِ وَالسَّلامِ، وَلَهُ مِنَ الِعُمُرِ ثَلاثٌ وَسِتُّونَ سَنَةً، مِنْهَا أَرْبَعُونَ قَبْلَ النُّبُوَّةِ، وَثَلاثٌ وَعِشْرُون َفى النبوة. نُبِّئَ ب (إقْراء) ، وَأُرْسِلَ ب (الْمُدَّثِّرْ)، وَبَلَدُهُ مَكَّةُ. بَعَثَهُ اللهُ بِالنِّذَارَةِ عَنِ الشِّرْكِ، وَبالَدْعُوة إِلَى التَّوْحِيدِ
:وَالدَّلِيلُ قَوْلُهُ تَعَالَى
{يَا أَيُّهَا الْمُدَّثِّرُ قُمْ فَأَنذِرْ وَرَبَّكَ فَكَبِّرْ وَثِيَابَكَ فَطَهِّرْ وَالرُّجْزَ فَاهْجُرْ وَلَا تَمْنُن تَسْتَكْثِرُ وَلِرَبِّكَ فَاصْبِرْ}
وَمَعْنَى {قُمْ فَأَنذِرْ} يُنْذِرُ عَنِ الشِّرْكِ، وَيَدْعُو إِلَى التَّوْحِيدِ
وَرَبَّكَ فَكَبِّرْ} أَيْ: عَظِّمْهُ بِالتَّوْحِيدِ}
وَثِيَابَكَ فَطَهِّرْ} أَيْ: طَهِّرْ أَعْمَالَكَ عَنِ الشِّرْكِ}
وَالرُّجْزَ فَاهْجُرْ} الرُّجْزَ: الأَصْنَامُ، وَهَجْرُهَا: تَرْكُهَا، وَالْبَرَاءَةُ مِنْهَا وَأَهْلُهَا}
أَخَذَ عَلَى هَذَا عَشْرَ سِنِينَ يَدْعُو إِلَى التَّوْحِيدِ، وَبَعْدَ الْعَشْرِ عُرِجَ بِهِ إِلَى السَّمَاءِ، وَفُرِضَتْ عَلَيْهِ الصَّلَواتُ الْخَمْسُ، وَصَلَّى فِي مَكَّةَ ثَلاثَ سِنِينَ، وَبَعْدَهَا أُمِرَ بالْهِجْرَةِ إِلَى الْمَدِينَةِ، وَالْهِجْرَةُ الانْتِقَالُ مِنْ بَلَدِ الشِّرْكِ إِلَى بَلَدِ الإِسْلامِ
وَالْهِجْرَةُ فَرِيضَةٌ عَلَى هَذِهِ الأُمَّةِ مِنْ بَلَدِ الشِّرْكِ إِلَى بلد الإِسْلامِ، وَهِيَ بَاقِيَةٌ إِلَى أَنْ تَقُومَ السَّاعَةُ
:وَالدَّلِيلُ قَوْلُهُ تَعَالَى
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا فَأُولَـٰئِكَ عَسَى اللَّـهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللَّـهُ عَفُوًّا غَفُورًا
:وَقَوْلُهُ تَعَالَى
يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ} العنكبوت:56}
قَالَ الْبُغَوِيُّ (رَحِمَهُ اللهُ) :نزلت هَذِهِ الآيَةِ فِي المُسْلِمِينَ الَّذِينَ بِمَكَّةَ ولَمْ يُهَاجِرُوا، نَادَاهُمُ اللهُ بِاسْمِ الإِيمَانِ
وَالدَّلِيلُ عَلَى الْهِجْرَةِ مِنَ السُّنَّةِ، : قَوْلُهُ صلى الله عليه وآله وسلم
[لاَ تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَ]
فَلَمَّا اسْتَقَرَّ فِي الْمَدِينَةِ أُمِرَ بِبَقِيَّةِ شَرَائِعِ الإِسْلامِ، مِثلِ: الزَّكَاةِ، وَالصَّوْمِ، وَالْحَجِّ، وَالأَذَانِ، وَالْجِهَادِ، وَالأَمْرِ بِالْمَعْرُوفِ وَالنَّهْيِ عَنِ الْمُنْكَرِ، وَغَيْرِ ذَلِكَ مِنْ شَرَائِعِ الإِسْلامِ، أَخَذَ عَلَى هَذَا عَشْرَ سِنِينَ، وَتُوُفِّيَ ـ صَلواتُ اللهِ وَسَلامُهُ عَلَيْهِ ـ وَدِينُهُ بَاقٍ. وَهَذَا دِينُهُ، لا خَيْرَ إِلا دَلَّ الأُمَّةَ عَلَيْهِ، وَلا شَرَّ إِلا حَذَّرَهَا مِنْهُ، وَالْخَيْرُ الَّذِي دَلَّهَا عَلَيْهِ التَّوْحِيدُ، وَجَمِيعُ مَا يُحِبُّهُ اللهُ وَيَرْضَاهُ، وَالشَّرُ الَّذِي حَذَّرَهَا مِنْهُ الشِّرْكُ، وَجَمِيعُ مَا يَكْرَهُ اللهُ وَيَأْبَاهُ. بَعَثَهُ اللهُ إِلَى النَّاسِ كَافَّةً، وَافْتَرَضَ طَاعَتَهُ عَلَى جَمِيعِ الثَّقَلَيْنِ الْجِنِّ وَالإِنْسِ
:وَالدَّلِيلُ قَوْلُهُ تَعَالَى
{قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا}
:وَكَمَّلَ اللهُ بِهِ الدِّينَ؛ وَالدَّلِيلُ قَوْلُهُ تَعَالَى
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا}
:وَالدَّلِيلُ عَلَى مَوْتِهِ (صَلَّى اللهُ عَلَيْهِ وآله وَسَلَّمَ) قَوْلُهُ تَعَالَى
{إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ }
وَالنَّاسُ إِذَا مَاتُواْ يُبْعَثُونَ
:وَالدَّلِيلُ قَوْلُهُ تَعَالَى
{مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ}
:وقَوْلُهُ تَعَالَى
{وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا}
وَبَعْدَ الْبَعْثِ مُحَاسَبُونَ وَمَجْزِيُّونَ بِأَعْمَالِهِمْ
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَلِلَّـهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى}
وَمَنْ كَذَّبَ بِالْبَعْثِ كَفَرَ
:وَالدَّلِيلُ قَوْلُهُ تَعَالَى
{زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّـهِ يَسِيرٌ}
وَأَرْسَلَ اللهُ جَمِيعَ الرُّسُلِ مُبَشِّرِينَ وَمُنْذِرِينَ
:وَالدَّلِيلُ قَوْلُهُ تَعَالَى
{رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ}
وَأَّولُهُمْ نُوحٌ (عَلَيْهِ السَّلامُ)، وَآخِرُهُمْ مُحَمَّدٌ (صَلَّى اللهُ عَلَيْهِ وآله وَسَلَّمَ) وَهُوَ خَاتَمُ النَّبِيِّينَ
وَالدَّلِيلُ عَلَى أَنَّ أَوَّلَهُمْ نُوحٌ قَوْلُهُ تَعَالَى:
{إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ}
وَكُلُّ أُمَّةٍ بَعَثَ اللهُ إِلَيْهِا رَسُولا مِنْ نُوحٍ إِلَى مُحَمَّدٍ (صَلَّى اللهُ عَلَيْهِ وآله وَسَلَّمَ) يَأْمُرُهُمْ بِعِبَادَةِ اللهِ وَحْدَهُ، وَيَنْهَاهُمْ عَنْ عِبَادَةِ الطَّاغُوتِ
:وَالدَّلِيلُ قَوْلُهُ تَعَالَى
وَافْتَرَضَ اللهُ عَلَى جَمِيعِ الْعِبَادِ الْكُفْرَ بِالطَّاغُوتِ وَالإِيمَانَ بِاللهِ
قَالَ ابْنُ الْقَيِّمِ (رَحِمَهُ اللهُ): مَعْنَى الطَّاغُوتِ مَا تَجَاوَزَ بِهِ الْعَبْدُ حَدَّهُ مِنْ مَعْبُودٍ أَوْ مَتْبُوعٍ أَوْ مُطَاعٍ. وَالطَّوَاغِيتُ كَثِيرُونَ وَرُؤُوسُهُمْ خَمْسَةٌ: إِبْلِيسُ لَعَنَهُ اللهُ، وَمَنْ عُبِدَ وَهُوَ رَاضٍ، وَمَنْ دَعَا النَّاسَ إِلَى عِبَادَةِ نَفْسِهِ، وَمَنْ ادَّعَى شَيْئًا مِنْ عِلْمِ الْغَيْبِ، وَمَنْ حَكَمَ بِغَيْرِ مَا أَنْزَلَ اللهُ.
:وَالدَّلِيلُ قَوْلُهُ تَعَالَى
لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ
وَهَذَا هُوَ مَعْنَى لا إلٰه إِلا اللهُ
[وَفِي الْحَدِيث: [رَأْسُ الأَمْرِ الإِسْلامِ، وَعَمُودُهُ الصَّلاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ فِي سَبِيلِ اللهِ
وَاللهُ أَعْلَمُ. وَصَلَّى اللهُ عَلَى مُحَمَّدٍ وَعلى آلٰه وَصَحْبِهِ وَسَلَّمَ
الأَصْلُ الثَّالِث:മൂന്ന്: നബിയെ അറിയൽ
നബി(സ)യെ കുറിച്ച് അറിയുകയെന്നതാണ് മൂന്നാമത്തെ അടിത്തറ
അബ്ദുല്ലയുടെ മകൻ മുഹമ്മദ് ആണ് നമ്മുടെ ദൂതൻ ഖുറൈശികളിൽ പെട്ട ഹാശിം മകൻ അബ്ദുൽ മുത്ത്വലിബിൻ്റെ മകൻ അബ്ദുല്ലയാണ് അദ്ദേഹം. ഖുറൈശികൾ എന്നാൽ ഇബ്റാഹീം നബിയുടെ മക്കളായ അറബികളിലെ ഒരു ഗോത്രമാണ. പ്രവാചകത്വത്തിനു മുമ്പ് നാൽപതു വർഷവും ശേഷം 13 വർഷവുമുൾപെടെ അറുപത്തിമൂന്ന് വയസു വരെ ജീവിച്ചു. ഇഖ്റഅ് സൂറത്തിലൂടെ പ്രവാചകത്വവും മദ്ദഥ്വിർ സൂറത്തിലൂടെ രിസാലത്ത് നൽകപ്പെടുകയും ചെയ്തു. തൌഹീദിലേക്കു ക്ഷണിച്ചു കൊണ്ടും ശിർക്കിനെ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയും മക്കയിലായിരുന്നു നബി(സ) യുടെ ജന്മം.
പുതച്ചു മൂടിയവനേ, എഴുന്നേല്‍ക്കുക. മുന്നറിയിപ്പ് നല്‍കുക. നിൻ്റെ നാഥൻ്റെ മഹത്വം വാഴ്ത്തുക. നിൻ്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക. കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്. നിൻ്റെ നാഥനു വേണ്ടി ക്ഷമ പാലിക്കുക. (മുദ്ദഥ്വിർ)
എഴുന്നേല്‍ക്കുക. മുന്നറിയിപ്പ് നല്‍കുക
എന്നതു കൊണ്ടുള്ള വിവക്ഷ തൊഹീദിലേക്കു ക്ഷണിക്കുക ബഹുദൈവാരാധനയെ സംബന്ധി്ച്ചു മുന്നറിയിപ്പു നൽകുക. എന്നതാണ്.
നിൻ്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക എന്നു പറഞ്ഞാൽ ശിർക്കു പരമായ പ്രവർത്തികളിൽ നിന്നു അകന്നു നിൽക്കുക എന്നാകുന്നു.
അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക. എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത് വിഗ്രഹങ്ങളിൽ നിന്നും വിഗ്രാഹരാധകരിൽ നിന്നും വിട്ടു നിൽക്കുക എന്നതാകുന്നു.
അഴുക്കെന്നാൽ വിഗ്രാഹാരാധയും ഉപേക്ഷിക്കുകയെന്നാൽ അവയെ ആരാധിക്കുകന്നതിൽ നിന്നും ആരാധിക്കുന്നവരിൽ നിന്നും വിട്ടു നിൽക്കുകയെന്നാണ്.
ഇതിൻ്റെയടിസ്ഥാനത്തിൽ പത്തു വർഷത്തോളം നബി(സ) ജനങ്ങളെ തൌഹീദിലേക്കു ക്ഷണിച്ചു. പത്തു വർഷത്തിനു ശേഷമായിരുന്നു ഇസ്റാഉം മിഅ്റാജും സംഭവിച്ചതും നമസ്കാരം നിർബന്ധമായതും. പിന്നീട് മൂന്നു വർഷം കൂടി മക്കയിൽ തന്നെ തുടരുകയും ശേഷം മദീനയിലേക്കു പാലായനം നടത്തുകയും ചെയ്തു. ഹിജ്റയെന്നാൽ അനിസ് ലാമിക രാജ്യങ്ങളിൽ നിന്ന് ഇസ് ലാമിക രാജ്യത്തേക്കുള്ള മാറ്റമാണ്, അതു അന്ത്യ ദിനം വരെ നിലനൽക്കു്ന്നതാണ്.
സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: ''നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?'' അവര്‍ പറയും: ''ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.'' മലക്കുകള്‍ ചോദിക്കും: ''അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?'' അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്. (നിസാ 97/98)
സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക (അൻകബൂത്ത് 56)
ഇമാം ബഗവി വിശദീകരിക്കുന്നു ഈ സൂക്തത്തിൽ മക്കയിൽ ഹിജ്റ പോകാതിരുന്ന വിശ്വസികളെയാണ് അഭിസംബോധന ചെയ്യുന്നത്, വിശ്വാസികളെന്നു തന്നെ അല്ലാഹു അവരെ അഭിസംബോധന ചെയ്തിരിക്കുന്നതും.
ഹദീസുകളിലും ഹിജ്റെയ സംബന്ധിച്ചു കാണാവുന്നതാണ്.
നബി (സ) പറയുകയുണ്ടായി: തൌബ അവസാനിക്കുന്നതു വരെ ഹിജ്റയും അവസാനിക്കുന്നില്ല, സൂര്യൻ പടിഞ്ഞാറു നിന്ന് ഉദയം ചെയ്യുന്നതു വരെ തൌബ അവസാനിക്കുകയുമില്ല.
മദീനയിൽ താമസമാക്കിയതിനു ശേഷമായിരുന്നു സകാത്ത, നോമ്പ്, ഹജ്, നന്മ കൽപിക്കുകയും തിന്മയിലേക്കു ക്ഷണിക്കുകയും ജിഹാദ് നടത്തുകയും ചെയ്യുക തുടങ്ങിയ ഇസ് ലാമിലെ ഇതര കർമ്മങ്ങളെല്ലാം നിയമമാക്കപ്പെട്ടത്.
പത്തു വർഷത്തോളം നബി(സ) ഇതിലേക്ക് ആളുകളെ ക്ഷണിച്ചു, പിന്നീട് ഇഹലോക വാസം വെടിയുകയും ചെയ്തു. നബി(സ) ദീൻ അന്ത്യ ദിനം വരെ നിലനിൽക്കുന്നതും അവിടുന്ന പഠിപ്പിക്കാത്തതൊന്നും മതമായിരിക്കാത്തതുമാകുന്നു. മുഴുവൻ നന്മകളെയും തൻ്റെ ഉമ്മത്തിനു നബി(സ) പഠിപ്പിക്കുകയും തിന്മകളിൽ നിന്നെല്ലാം മുന്നറിയിപ്പു നൽകുകയും ചെയിതിട്ടുണ്ട്. തൌഹീദും മറ്റ് അല്ലാഹു ഇഷ്ടപ്പെടുന്ന കർമ്മങ്ങളുമൊക്കെയാണ് ് അവിടുന്ന് പഠിപ്പിച്ച നന്മകൾ ശിർക്കും അല്ലാഹുവിന് ഇഷ്ടമില്ലാത്ത പ്രവർത്തികളുമാണ് അവിടുന്നു മുന്നറിയിപ്പു നൽകിയ തിന്മകൾ.
മുഴുവൻ ജനങ്ങളിലേക്കുമായിരുന്നു നബി(സ) നിയോഗിക്കപ്പെട്ടിരിക്കുന്നത്, മുഴുവൻ മനുഷ്യരോടും ജിന്നുകളോടും നബി(സ) അനുസരിച്ചിരിക്കണമെന്ന കാര്യം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു.
അതിനുള്ള രേഖ
ജനങ്ങളേ ഞാൻ നിങ്ങളിലേക്കെല്ലാവരിലേക്കുമുള്ള പ്രവാചകനാകുന്നു.
നബി(സ)യിലൂടെ അല്ലാഹു ദീൻ പരിപൂർണമാക്കിയിരിക്കുന്നു.
ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.
നബി(സ) മരണപ്പെട്ടുവെന്നതിനുള്ള തെളിവ്
നീ മരിച്ചിരിക്കുന്നു അവരും മരിച്ചിരുക്കുക തന്നെ ചെയ്യും
എന്ന സൂക്തവുമാകുന്നു.
മരണപ്പെട്ടവർ പുനർജീവിക്കപ്പെടുന്നതിനുള്ള തെളിവ്
നിങ്ങളെ അതിൽ നിന്നു പടക്കുകയും അതിലേക്കു തന്നെ മടക്കുകയും ചെയ്യും
അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി.
എന്നീ വചനങ്ങളാകുന്നു.
പുനർജീവിപ്പിക്കുലിനു ശേഷം തങ്ങളുടെ കർമങ്ങളൾക്ക് പ്രതിഫലമോ ശിക്ഷയോ നൽകപ്പെടുകയും ചെയ്യും.
ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്‌വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.
പുനരുദ്ധാനം നിഷേധിക്കുന്നവർ അവിശ്വാസികളാകുന്നു.
സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്റെ നാഥന്‍ സാക്ഷി! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും; തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്. (തഗാബുൻ)
അല്ലാഹു മുഴുവൻ പ്രവാചകന്മാരെയും നിയോഗിച്ചത് മനുഷ്യർക്ക് സന്തോഷ വാർത്തയറിയിക്കുന്നവരായും മുന്നറിയിപ്പു നൽകുന്നവരായുമായിട്ടായിരുന്നു.
ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരുന്യായവും പറയാനില്ലാതിരിക്കാനാണിത്. (നിസാഅ് 165 )
അവരിലെ ആദ്യത്തേത് നൂഹും അവസാനത്തേത് മുഹമ്മദ് നബിയുമായിരുന്നു.
നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. (നിസാഅ് 163 )
നൂഹ് നബി മുതലുള്ള മുഴുവൻ പ്രവാചകന്മാരും തങ്ങളുടെ സമൂഹങ്ങളെ തൌഹീദിലേക്കു ്ഷണിക്കുകയും ദുർമൂർത്തികളെ ആരാധിക്കുന്നതിൽ നിന്നു വിട്ടു നിൽക്കാൻ പ്രബോധനം നടത്തുകയും ചെയ്തിരുന്നു.
അല്ലാഹുവിൽ വിശ്വസിക്കണമെന്നതും താഗൂത്തുകളെ വെടിയണമെന്നതും മുഴുവൻ മനുഷ്യരോടുമുള്ള അല്ലാഹുവിൻ്റെ നിർബന്ധ കൽപനയാകുന്നു.
ഇമാം ഇബിനുൽ ഖയ്യിം പറയുകയുണ്ടായി താഗൂത്തെന്നാൽ തങ്ങളുടെ പരിധി ലംഘിച്ച് അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവരോ അനുയായികളോ അനുസരിക്കപ്പെടുന്നവരോ ആകുന്നു. താഗൂത്തുകൾ ഏറെയുണ്ട് അവരുടെ തലവന്മാർ അഞ്ചെണ്ണമാകുന്നു.
ഒന്ന് ഇബ് ലീസ്.
രണ്ട് തന്നെ ആരാധിക്കുന്നത് ഇഷ്ടപ്പെടുന്ന ദൈവേതരരെല്ലാം.
മൂന്ന് തന്നെ ആരാധിക്കാൻ ആളുകളെ ക്ഷണിക്കുന്നവർ
നാല് മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വാദിക്കുന്നവർ
അഞ്ച് അല്ലാഹു അവതരിപ്പിക്കാത്തതു കൊണ്ട് വിധിക്കുന്നവർ
മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഹദീസുകളിൽ ഇങ്ങനെ കാണാം
കാര്യങ്ങളുടെ തല ഇസ് ലാമും അതിൻ്റെ നെടുതൂൺ നമസ്കാരവും പൂഞ്ഞയുടെ ഉച്ഛിസ്ഥാനം അല്ലാഹുവിൻ്റെ മാർഗത്തിലുള്ല ജിഹാദുമാകുന്നു.
ഇതു തന്നെയാണ് ലാഇലാഹ ഇല്ലല്ലായുടെ ആശയവും.