الحديث الخامس والعشرون


ARBAUNA


“ذهب أهل الدثور بالأجور “

عن أبي ذَرٍّ رضي اللهُ عنه: أَنَّ ناساً من أَصْحابِ رسول الله صلى الله عليه وسلم، قالوا لِلنَّبيِّ صلى الله عليه وسلم: يا رسولَ اللهِ، ذَهَب أَهْلُ الدُّثورِ بالأُجورِ، يُصَلُّونَ كما نُصَلِّي، ويَصُومُونَ كما نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: [أوَ لَيْسَ قَدْ جَعَلَ اللهُ لَكُمْ مَا تَصَدَّقُونَ ؟ إنَّ بكلِّ تَسْبيحَةٍ صَدَقَةً، وكُلِّ تَكْبِيرَةٍ صَدَقَةً، وكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٍ بِالْمَعرُوفِ صَدَقَةً، وَنَهْيٍ عَنْ مُنْكَرٍ صَدَقَةً، وفي بُضْعِ أحَدِكُمْ صَدَقَةً]. قَالُوا: يَا رَسُولَ اللهِ، أَيَأْتي أحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أجرٌ ؟ قَالَ

[أَرَأَيْتُمْ لَوْ وَضَعَها في حَرَامٍ، أَكَانَ عَليْهِ وزْرٌ ؟ فَكَذلِكَ إذَا وَضَعَها في الْحَلاَلِ كانَ لَهُ أَجْرٌ]

رَوَاهُ مُسْلِمٌ


ഹദീസ് 25 ദിക്റുകളുടെ പ്രാധാന്യം


അബൂദറ്(റ) വിൽ നിന്ന് നബി(സ)യുടെ അടുക്കൽ ചില അനുചരന്മാർ വന്നു ചോദിച്ചു അല്ലാഹുവിൻ്റെ ദൂതരേ, സമ്പന്നർ പ്രതിഫലമെല്ലാം വാരിക്കൂട്ടുന്നു, ഞങ്ങളെ പോലെ നമ സ്കരിക്കുകയും നോമ്പു പിടിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ ആവശ്യം കഴി ഞ്ഞുള്ളത് അവർ ചെലവിടുകയും ചെയ്യുന്നു, അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾക്കും ധർമ്മ ത്തിനുള്ളത് അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട്, ഓരോ തസ്ബീഹും ഓരോ സദഖയാണ്. ഓരോ  തക്ബീറും ഓരോ സദഖയാണ്, ഓരോ തഹ്മീദും  ഓരോ സദഖയാണ് , ഓരോ തഹ് ലീലും ഓരോ സദഖയാണ് നന്മ കൽപിക്കുന്നതും തിന്മ വിരോധിക്കുന്നതും സ്വദഖയാണ്, നിങ്ങളുടെ ഇണകളെ സമീപിക്കുന്നതിലും സ്വദഖയുണ്ട്, അപ്പോൾ അവർ ചോദിച്ചു വികാര പൂർ ത്തീകരണത്തിലും സ്വദഖയോ നബി (സ) പറഞ്ഞു അതു നിഷിദ്ദമായ മാർഗത്തിലായാൽ ശിക്ഷയുണ്ടാകില്ലേ, ്അപ്പോൾ ്അതു ഹാലാലായ രീതിയിലായാൽ പ്രതിഫലവുമുണ്ടാകും.   (മുസ്ലിം)